tag:blogger.com,1999:blog-8012535808834035969.post6330509180832530422..comments2023-09-24T13:59:22.039+05:30Comments on P M MANOJ | പി എം മനോജ്: മനുഷ്യന് പട്ടിയെ കടിച്ചുmanoj pmhttp://www.blogger.com/profile/00439774917509066451noreply@blogger.comBlogger8125tag:blogger.com,1999:blog-8012535808834035969.post-89369871791446140482009-03-27T19:58:00.000+05:302009-03-27T19:58:00.000+05:30പ്രിയ മനോജ്,ഈ സീരീസ് തുടരേണ്ടത് അത്യാവശ്യം. ബ്ലോഗി...പ്രിയ മനോജ്,<BR/><BR/>ഈ സീരീസ് തുടരേണ്ടത് അത്യാവശ്യം. ബ്ലോഗിന്റെ സാധ്യതകള്‍ പരമാവധി ഉപയോഗപ്പെടുത്താം ഈ തെരഞ്ഞെടുപ്പിന്ജനശക്തിhttps://www.blogger.com/profile/00344464799171885906noreply@blogger.comtag:blogger.com,1999:blog-8012535808834035969.post-75139129553860769452009-03-27T17:50:00.000+05:302009-03-27T17:50:00.000+05:30നന്ദി മനോജ് ഇത്രയേറേ ഹൈജാക്ക് ചെയ്യപ്പെട്ട വാർത്തക...നന്ദി മനോജ് ഇത്രയേറേ ഹൈജാക്ക് ചെയ്യപ്പെട്ട വാർത്തകളെ മുന്നോട്ടു കൊണ്ട് വരാൻ ശ്രമിച്ചതിൽ, ഇവിടെയാണ് ബ്ലൊഗർമാരുടെയും സിറ്റിസൺ ജേർണലിസത്തിന്റെയൊക്കെ പ്രസക്തി.Nachikethhttps://www.blogger.com/profile/18106717826203629022noreply@blogger.comtag:blogger.com,1999:blog-8012535808834035969.post-7684406586223354842009-03-27T16:38:00.000+05:302009-03-27T16:38:00.000+05:30Journalists who praise corporations and commercial...Journalists who praise corporations and commercialization will be held in higher esteem and appreciated by owners and advertisers than journalists who are routinely critical of them. This is the case of the western media especially that of the US. Today this adage is applicable to Indian media, especially Kerala media as well. Corporate agenda dictates the Kerala media. They are, not just the right wing variety, is committed to placate their American masters by taking a pro-US stand. It is only a corporate agenda, there are no media ethics. What they are doing nowadays is erasing the memory of people. This is the epitome of right wing ideology.<BR/><BR/>Right wing communal agendas are creeping into the media corridors. This is not a good precursor. A sphinx-like creature is slouching towards our national unity through the national and local media. No doubt, that creature is fascism.<BR/>What is in the obverse of Indian media is anti-minorities, anti-secular news. <BR/><BR/>I believe that the Sangh agenda has crept into a large section of Kerala media. They are anti-Marxist, anti-minorities, anti-women and anti-dalits. Once the Kerala media scene was rampant with egalitarian views, today we have lost that. Even a major chunk of journalist is thinking on anti-secular lines. They didn’t cover their poisonous attitude to wards progressive forces like the CPIM. Like their boss, they are worshipping one god called money. Soon it will be westoxicated worship, where polytheism prevails and money is worshipped along with sex, alcohol and drug.anashttps://www.blogger.com/profile/13515945715855986563noreply@blogger.comtag:blogger.com,1999:blog-8012535808834035969.post-21746850222197630342009-03-27T16:15:00.000+05:302009-03-27T16:15:00.000+05:30ഇപ്പൊള്‍ കിട്ടിയതു (മംഗളം വാര്‍ത) പി.ഡി.പി ബന്ധം...ഇപ്പൊള്‍ കിട്ടിയതു (മംഗളം വാര്‍ത)<BR/><BR/> പി.ഡി.പി ബന്ധം: വി.എസ് കത്തയച്ചിട്ടില്ല: കാരാട്ട് <BR/> <BR/> ഡല്‍ഹി: കേരളത്തില്‍ ഇടതുമുന്നണയിലുള്ള പി.ഡി.പി ബന്ധത്തിനെതിരെ മുഖ്യമരന്തി വി.എസ് അച്യുതാനന്ദന്റെ പരാതി ലഭിച്ചിട്ടില്ലെന്ന് സി.പി.എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട്. അത്തരം കത്ത് എനിക്ക് ലഭിച്ചിട്ടില്ല. ചോദ്യം ചോദിച്ച മാധ്യമ പ്രവര്‍ത്തകരുടെ കൈയ്യില്‍ കാണുമെന്നും കാരാട്ട് പറഞ്ഞു. <BR/><BR/>യു.പി.എ സര്‍ക്കാര്‍ നിരപരാധികളായ മുസ്ലീം ചെറുപ്പക്കാരെ ഭീകരരെന്ന് മുദ്രകുത്തി പീഡിപ്പിച്ചുവെന്ന് ദളിത് മുസ്ലീങ്ങള്‍ക്ക് പട്ടികജാതി പദവി നല്‍കണമെന്ന രംഗനാഥന് കമ്മീഷന് റിപ്പോര്‍ട്ട് സര്‍ക്കാര്‍ തള്ളി. ന്യൂനപക്ഷ ക്ഷേമത്തിനായി കേന്ദ്രസര്‍ക്കാര്‍ നീക്കിവച്ച തുക അപര്യാപതമാണ്. സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പാക്കുന്നതില്‍ സര്‍ക്കാരിന് വീഴ്ചപറ്റി.<BR/><BR/>വര്‍ഗീയതയും ഭീകരവാദവും ചെറുക്കണമെന്നും കാരാട്ട് വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. കോണ്‍ഗ്രസിന്റെ ധാര്‍ഷ്ട്യമാണ് യു.പി.എയുടെ ശിഥിലീകരണത്തിന് ഇടയാക്കിയതെന്നും കാരാട്ട് ആരോപിച്ചു.manoj pmhttps://www.blogger.com/profile/00439774917509066451noreply@blogger.comtag:blogger.com,1999:blog-8012535808834035969.post-44157916918580517342009-03-27T11:46:00.000+05:302009-03-27T11:46:00.000+05:30വടകരയിലെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയകാര്യത്തില്‍ മനോരമ...വടകരയിലെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയകാര്യത്തില്‍ മനോരമ ന്യൂസ് നല്കുന്ന ചരിത്രപാഠം ഇങ്ങനെ:<BR/><BR/>“ഒരു തവണ യു ഡി എഫ് സ്വതന്ത്രന് മത്സരിച്ചതൊഴിച്ചാല്‍ എല്ലായ്പ്പോഴും കോണ്‍ഗ്രസ്സ് തന്നെയാണ് മത്സരിച്ചിരുന്നത്”<BR/><BR/>കോലീബീ സംഖ്യത്തെ എത്ര എളുപ്പത്തില്‍ ഒളിപ്പിച്ചുകളഞ്ഞു!<BR/><BR/>വെള്ളാപ്പള്ളി നടേശനുമായി ‘നിലപാട്’ പരിപാടിയില്‍ ഷാനി പ്രഭാകരന്റെ ചോദ്യം:<BR/><BR/>“സി പി എം ലെ രണ്ട് പ്രധാന നേതാക്കള്‍, പിണറായിയും വി എസും രണ്ട് തട്ടിലാണല്ലോ. ഇവരെ ഒന്നിപ്പിക്കാന്‍ താങ്കള്‍ ശ്രമിക്കുമോ?“<BR/><BR/>ഈ ചോദ്യത്തിന്റെ വിശകലനം എഴുതുമ്പോള്‍ സഭ്യമായഭാഷ ഉപയോഗിക്കുക പ്രയാസമായതുകൊണ്ട് അത് ചെയ്യുന്നില്ല. എന്തായാലും രണ്ട് ദിവസം കഴിഞ്ഞ് നവകേരളയാത്ര അവസാനിക്കുന്നദിവസം ടി ജെ ചന്ദ്രചൂഡന് മുഖ്യമന്ത്രിയെ കണ്ടതിനെ മനോരമതന്നെ ഇങ്ങനെ വിവരിച്ചു. <BR/><BR/>“ഒരു ഘടകകഷിനേതാവ് സി പി എം ല്‍ ഒരു അനുനയശ്രമം നടത്തുന്ന ചരിത്രത്തിലെ ആദ്യകാഴ്ചയും കാണാനായി”ജിവി/JiVihttps://www.blogger.com/profile/12362360593603278777noreply@blogger.comtag:blogger.com,1999:blog-8012535808834035969.post-70496523461580119022009-03-27T11:07:00.000+05:302009-03-27T11:07:00.000+05:30പട്ടീടെ വാൽ പന്തീരാണ്ട് കാലം കുഴലിലിട്ടാലും വളഞ്ഞു...പട്ടീടെ വാൽ പന്തീരാണ്ട് കാലം കുഴലിലിട്ടാലും വളഞ്ഞു തന്നെ ഇരിക്കൂ..<BR/><BR/>ഓഫ്: പാർട്ടി പത്രത്തിലെ പത്രപ്രവർത്തകർ അനുഭവിക്കുന്ന സ്വാതന്ത്യം പോലും ഈ സോ കോൾഡ് സ്വതന്ത്ര മാധ്യമങ്ങളിലെ മാദ്ധ്യമ പ്രവർത്തകർക്കില്ലേ എന്നാണ് മരത്തലയന്റെ സംശയം?മരത്തലയന്https://www.blogger.com/profile/03743819927425039725noreply@blogger.comtag:blogger.com,1999:blog-8012535808834035969.post-17507183467643236022009-03-27T10:13:00.000+05:302009-03-27T10:13:00.000+05:30വാര്‍ത്തയുടെ നിര്‍വചനത്തില്‍ പട്ടിയെ പ്രതിഷ്ഠിച്ചത...വാര്‍ത്തയുടെ നിര്‍വചനത്തില്‍ പട്ടിയെ പ്രതിഷ്ഠിച്ചത് അപാരമായൊരു ദീര്‍ഘവീക്ഷണത്തിന്റെ ഉടമയാണെന്ന് പറഞ്ഞേ തീരൂ. ഉച്ഛിഷ്ടം ഭക്ഷിക്കാനും യജമാന സ്നേഹം കാട്ടാനും പട്ടിയെ കവിഞ്ഞല്ലേയുളളൂ മറ്റേതൊരു ജീവിയും. ഉടമസ്ഥന് ചൂണ്ടിക്കാട്ടുന്ന ആരുടെ നേരെയും കുരച്ചു ചാടാനും പട്ടിയ്ക്കേ കഴിയൂ.. <BR/><BR/>ഇന്നത്തെ വാര്‍ത്ത കണ്ടില്ലേ.. ടി കെ ഹംസയ്ക്ക് അരക്കോടിയിലേറെ രൂപയുടെ സ്വത്തുണ്ടത്രേ..മനോരമ ചെണ്ടകൊട്ടി അറിയിക്കുന്നതാണ്. തിരഞ്ഞെടുപ്പ് കമ്മിഷന്റെ മുന്നില്‍ ഒരു സ്ഥാനാര്‍ത്ഥി മാത്രമല്ല സ്വത്തു വിവരം വെളിപ്പെടുത്തുന്നത്. സിപിഎം സ്ഥാനാര്‍ത്ഥികളുടെ സ്വത്ത് വീക്ഷണം പത്രത്തില്‍ വരുന്നതോ, കോണ്‍ഗ്രസിന്റെ കാര്യത്തില്‍ ആ സമീപനം ദേശാഭിമാനി സ്വീകരിക്കുന്നതോ നമുക്കു മനസിലാക്കാവുന്നതേയുളളൂ..<BR/><BR/>കെ വി തോമസിന്റെയും എം ഐ ഷാനവാസിന്റെയും സ്വത്തുവിവരം എന്തുകൊണ്ട് മനോരമയില്‍ വാര്‍ത്തയാകുന്നില്ല? മുന്നണി സ്ഥാനാര്‍ത്ഥികളില്‍ ഏറ്റവുമധികം സ്വത്ത് ടി കെ ഹംസയ്ക്കാണെങ്കിലും വാര്‍ത്തയില്‍ സാംഗത്യമുണ്ട്. വമ്പന്‍ പണക്കാരാണ് സിപിഎം സ്ഥാനാര്‍ത്ഥികളെന്ന് വായനക്കാരില്‍ ധാരണയുണ്ടാകുന്നെങ്കില് ആയിക്കോട്ടെയെന്ന പാഷാണ മനസാണ് വാര്ത്തയെഴുതിയവന്റെ ഉളളില്‍. <BR/><BR/>തിരഞ്ഞെടുപ്പു കാലത്തെ മാധ്യമങ്ങളുടെ കൂട്ടിക്കൊടുപ്പിനെക്കുറിച്ച് ഒരു ബ്ലോഗ് ആകാമെന്ന് തോന്നുന്നു. വിഭവങ്ങള്‍ തീരെയും വരില്ല പഞ്ഞം...ജനശക്തിhttps://www.blogger.com/profile/13735972506404208403noreply@blogger.comtag:blogger.com,1999:blog-8012535808834035969.post-66496323517346833732009-03-27T08:37:00.000+05:302009-03-27T08:37:00.000+05:30ഉപജാപം നടത്താം; വ്യാജ വാര്‍ത്ത കൊടുക്കാം; രാഷ്ട്രീ...ഉപജാപം നടത്താം; വ്യാജ വാര്‍ത്ത കൊടുക്കാം; രാഷ്ട്രീയ നേതാക്കളുടെ കാലുനക്കി കാര്യം നേടുകയും ഇഷ്ടപ്പെടാത്തവരെ എഴുതി നാറ്റിക്കുകയും ചെയ്യാം;അവരുടെ സ്വകാര്യ ജീവിതത്തിലേക്ക് കടന്നുകയറി, മക്കളെയും കുടുംബാംഗങ്ങളെയും വലിച്ചിട്ട് അപകീര്‍ത്തിപ്പെടുത്താം-മാധ്യമപ്രവര്ത്തകന് എന്ന 'പട്ടി' മനുഷ്യനെ കടിച്ചാല്‍അത് വാര്‍ത്തയാകാത്തതെന്തേ?manoj pmhttps://www.blogger.com/profile/00439774917509066451noreply@blogger.com